Saturday, June 7, 2008

റോയല്‍ റോയല്‍സ്‌


പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മല്‍സരത്തിനിടെ ഗ്യാലറിയില്‍ ഉയര്‍ത്തികാണിച്ച ഒരു ബാനര്‍ ഇങ്ങനെയായിരുു. 2011 ലോകകപ്പ്‌. ഇന്ത്യന്‍ കോച്ച്‌- ഷെയിന്‍ വോ. ക്യാപ്‌റ്റന്‍- എം എസ്‌ ധോനി. രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചും ക്യാപ്‌റ്റനുമായ വോണിനെ ഇന്ത്യന്‍ കോച്ചാക്കുകയെത്‌ പ്രായോഗിക തലത്തില്‍ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും സുന്ദരമായ ഒരാശയമാണ്‌. വോ ദുര്‍നടപ്പുകാരനാണ്‌, അച്ചടക്കമില്ല, സ്‌പോര്‍ട്‌സ്‌ താരത്തിന്‌ യോജിക്കാത്ത വിധം മദ്യപിക്കും, പുകയടിക്കും. ആരോപണങ്ങള്‍ ഒരുപാടുണ്ടാവും. പക്ഷെ, രാജസ്ഥാന്‍ ടീമിലേക്ക്‌ തനിക്ക്‌ ലഭിച്ച ശരാശരിക്കാരെ കരുതിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ വോ പ്രചോദിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വളര്‍ത്തുകയും അതുവഴി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തത്‌ കാണുമ്പോള്‍ അങ്ങനെ കൊതിച്ചുപോവുതില്‍ തെറ്റില്ല. വോണിന്‌ മറ്റ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരില്‍ നിുള്ള പ്രകടമായ വ്യത്യാസം വോ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ പോലെ വൈകാരികമായി ക്രിക്കറ്റിനെ സമീപിക്കുു എതാണ്‌. നിര്‍വികാരരായി, ക്രിക്കറ്റിനെ സാങ്കേതികമായും, ശാസ്‌ത്രീയമായും സമീപിക്കു ഹൈഡനേയോ പോണ്ടിങിനേയോ പോലായിരുില്ല ഒരിക്കലും വോ. റോയല്‍സ്‌ ടീമിലെ ഇന്ത്യന്‍ കളിക്കാരുമായി പെ`െ്‌ അടുക്കാനും അവരുടെ ദാദയാവാനും വോണിന്‌ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. ടീമിലെ കളിക്കാരുമായി മാത്രമല്ല ഇന്ത്യയിലെ കാണികളുമായി ഇങ്ങനെ ഊഷ്‌മളമായ ബന്ധം പുലര്‍ത്തു ഓസീസ്‌ ക്രിക്കറ്ററാണ്‌ വോ. മുമ്പ്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ കളിക്കാന്‍ വരുമ്പോഴെല്ലാം ബൗണ്ടറി ലൈനിനടുത്ത്‌ ഫീല്‍ഡ്‌ ചെയ്യുമ്പോള്‍ കാണികള്‍ വോണിന്റെ പേര്‌ വിളിച്ച്‌ ആര്‍ക്കുതും വേ ഉടന്‍ തിരിഞ്ഞുനി്‌ ഗോഷ്ടികള്‍ കാണിച്ച്‌ രസിപ്പിക്കുതും എത്രയോ തവണ കണ്ടിരുു. വോണും ഇന്ത്യന്‍ മനസാക്ഷിയും തമ്മിലുള്ള ഈ രസതന്ത്രമാണ്‌ ആത്യന്തികമായി ഐ പി എല്ലില്‍ റോയല്‍സിന്റെ കിരീടധാരണത്തിലേക്ക്‌ നയിച്ചത്‌. വോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നി്‌ വിരമിച്ചി`്‌ ഒരു വര്‍ഷം തികയുു. അതിനും എത്രയോ വര്‍ഷം മുമ്പേ ത െഓസീസ്‌ ഏകദിന ടീമില്‍ നി്‌ പുറത്തായിരുു. അതേ വോ ഇപ്പോള്‍ ഏകദിന മല്‍സരങ്ങളേക്കാള്‍ ശാരീരിക ക്ഷമതയുള്‍പ്പെടെയുള്ള ശേഷികള്‍ ആവശ്യമായ ട്വന്റി-20 ക്രിക്കറ്റില്‍ വോ നടത്തു പ്രകടനം കേവലം ഒരു വെറ്റ്‌റന്റേതല്ല. ലീഗില്‍ 19 വിക്കറ്റ്‌ നേടിയ വോ വിക്കറ്റ്‌ വേ`ക്കാരുടെ പ`ികയില്‍ തന്‍വീര്‍ സൊഹൈലിന്‌ പിിലായി ശ്രീശാന്തിനൊപ്പം രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുു. ബചില മാച്ചുകളില്‍ ബാറ്റ്‌കൊണ്ടും ടീമിന്‌ ജയമൊരുക്കു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ വോണിന്‌ കഴിഞ്ഞു. എാല്‍ എല്ലാറ്റിനുമുപരി ക്യാപ്‌റ്റന്‍സി തെയാണ്‌ ഇവിടെ നിര്‍ണായക റോള്‍ വഹിച്ചത്‌. രാജസ്ഥാന്റെ വിജയത്തില്‍ ഷെയിന്‍ വാട്‌സന്‍, യൂസഫ്‌ പഠാന്‍, സ്വപ്‌നില്‍ അസ്‌നോദ്‌കര്‍, തന്‍വീര്‍ സൊഹൈല്‍ എിവരും നിര്‍ണായക പങ്കു വഹിച്ചു. ലീഗില്‍ ഉടനീളം വാട്‌സന്‍ പ്രകടമാക്കിയ ആള്‍ റൗണ്ട്‌ മികവ്‌ ഒരു ചാമ്പ്യന്‍ഷിപ്പിലോ സീരിസിലോ ഒരു താരത്തിന്‌ കഴിയാവുതിന്റെ പരമാവധിയാണ്‌. വന്‍തുക സമ്മാനമായുള്ള ഈ മാന്‍ ഓഫ്‌ ദ സീരിസ്‌ അവാര്‍ഡ്‌ പോലും അതിന്‌ അര്‍ഹിക്കു പ്രതിഫലമാവുില്ല.ചെ ൈടീമും തങ്ങള്‍ക്ക്‌ ലഭിച്ച റണ്ണറപ്പ്‌ പദവി പൂര്‍ണമായി അര്‍ഹിക്കുു. ഐ പി എല്ലിനായി പെ`െ്‌ ത`ികൂ`ിയുണ്ടാക്കിയ ഒരു ടീം ആണ്‌ എ്‌ തോിക്കാത്ത വിധം സൂപ്പര്‍ കിങ്‌സിനെ മീറ്റിയെടപക്കാനും കളിക്കാര്‍ക്കിടയില്‍ മികച്ച പരസ്‌പരധാരണയും ടീം സ്‌പിരിറ്റും വളര്‍ത്തിയെടുക്കാനും ക്യാപ്‌റ്റന്‍ ധോനിക്കും കഴിഞ്ഞു. ഇക്കാര്യത്തില്‍ വോണിനോളം ത െമികവ്‌ മഹിക്കുമുണ്ട്‌. ധോനി എത്തരത്തിലുള്ള ക്യാപ്‌റ്റനാണെ്‌ വ്യക്തമാക്കാന്‍ ഒരു ഉദാഹരണം മാത്രം പറയാം. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ്‌ കീപ്പറാണ്‌ ധോനി. ധോനിയുമായി ആ സ്ഥാനത്തിന്‌ വേണ്ടി മല്‍സരിക്കാന്‍ കെല്‍പ്പുള്ള പാര്‍ഥിവ്‌ പ`േല്‍ ചെ ൈടീമിലുണ്ടായിരുു- പാര്‍ഥിവ്‌ പ`േല്‍. പ`േല്‍ ധോനിയേക്കാള്‍ ചെറുപ്പമാണ്‌. മുമ്പ്‌ ഇന്ത്യന്‍ ടീമില്‍ കളിച്ചി`ുണ്ട്‌. ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള തീവ്ര ശ്രമത്തിലാണ്‌. ഇങ്ങനെയൊരു സാഹചര്യത്തില്‍ മിക്ക ക്യാപ്‌റ്റന്‍മാരും ചെയ്യുകയെന്താവും. ഇന്ത്യന്‍ ക്രിക്കറ്രിലെ ത െമുനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയാം. തന്റെ പ്രതിയോഗിയാവാന്‍ സാധ്യതയുള്ളവനെ കളിപ്പിക്കാതെ സൈഡ്‌ബെഞ്ചിലിരുത്തി ഒതുക്കാം. പക്ഷെ ധോനി ചെയ്‌തതോ? പാര്‍ഥിവിനെ കളിപ്പിച്ചു, വിക്കറ്റ്‌കീപ്പറും ഓപ്പണറുമായി. പാര്‍ഥിവ്‌ സെമിയിലും ഫൈനലിലും ഉല്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുത്തു. വീണ്ടും സെലക്‌റ്റര്‍മാരുടെ കമുിലെത്താല്‍ പാര്‍ഥിവിന്‌ കഴിഞ്ഞിരിക്കുു. ആയതിനാല്‍ സുഹൃത്തുക്കളെ ഈ ക്യാപ്‌റ്റനെ, ധോനിയുടെ ക്യാരക്‌റ്ററിനെ നമുക്ക്‌ നമിക്കാം.ലീഗിനെന്തിന്‌ സെമിയും ഫൈനലും? എല്ലാ ടീമുകളും സ്വന്തം ഗ്രൗണ്ടിലും പ്രതിയോഗികളുടെ ഗ്രൗണ്ടിലുമായി രണ്ടു തവണ പരസ്‌പരം മല്‍സരിച്ചതിനു ശേഷം ചാമ്പ്യന്‍മാരെ നീര്‍ണയിക്കാന്‍ വീണ്ടും സെമിയും ഫൈനലും! ലീഗ്‌ എതിന്റെ അര്‍ത്ഥം മനസ്സിലാക്കാത്തത്‌ കൊണ്ടാണ്‌ ഐ പി എല്‍ അധികൃതര്‍ ഇങ്ങനെയൊരു വങ്കത്തത്തിന്‌ തുനിഞ്ഞതെ്‌ പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. നിരന്തര പോരാ`ത്തിലുടെ ജയിച്ചുകയറി മുിലെത്തു ടീമാണ്‌ ചാമ്പ്യന്‍ ടീം. അല്ലാതെ അതുവരെ കളിച്ച കളികളും നേടിയ പോയന്റുകളുമെല്ലാം വിസ്‌മരിച്ച്‌ രണ്ടു മാച്ചുകളുടെ അടിസ്ഥാനത്തില്‍ ചാമ്പ്യന്‍മാരെ നിര്‍ണയിക്കു രീതി നീതികേടാണ്‌. ഏതായാലും വലിയ വീറും വാശിയും ഉയര്‍ത്തിയ, അതു വഴി കാണികളുടെ പ്രീതി സമ്പാദിച്ച ലീഗ്‌ പൊരാ`ങ്ങള്‍ക്ക്‌ ശേഷം മുംബൈയില്‍ നട സെമി ഫൈനലുകള്‍ നനഞ്ഞ പടകം പൊലെ ചീറ്റി പോയപ്പോള്‍ ഇങ്ങനെയൊരു ഏര്‍പ്പാട്‌ വേണ്ടായിരു്‌െ ഐ പി എല്‍ സംഘാടകര്‍ക്കും തോിയിരിക്കണം. അത്രയ്‌ക്ക്‌ ഏകപക്ഷീയവും അതുവഴി വിരസവുമായിരുു രണ്ടു സെമി ഫൈനല്‍ മല്‍സരങ്ങളും. ട്വന്റി-20 മല്‍സരങ്ങളുടെ ജീവന്‍ സ്‌കോറിങ്ങിന്റെ വേഗതയാണ്‌. സികസറുകളും ബൗണ്ടറികളും കൊണ്ടുള്ള പോരാ`ം. ക്രിക്കറ്റ്‌ എ ദീര്‍ഘമായ ഗെയിമിനെ കുറിയതും സ്‌ഫോടനാത്മകവുമാക്കി തീര്‍ത്ത്‌ കൂടുതല്‍ കാണികളെ ആകര്‍ഷിക്കുക എ വിപണന തന്ത്രമാണല്ലോ ട്വന്റി-20 ക്രിക്കറ്റ്‌ വികസിപ്പിച്ചെടുത്തതിന്‌ പിില്‍. അതിന്‌ കടക വിരുദ്ധമായ രീതിയില്‍ ഈ ലീഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നട ഗ്രൗണ്ടുകളില്‍ വെച്ച്‌ ബാറ്റിങ്‌ ഏറ്റവും ദുഷ്‌ക്കരമായ മുംബൈ വാംഖ്‌ഡെ സ്റ്റേഡിയത്തില്‍ ത െസെമി ഫൈനലുകള്‍ നടത്താനുള്ള തീരുമാനം പാളിപ്പോയി. ഫൈനല്‍ നടത്തിയ ഡി വൈ പാ`ീല്‍ സ്റ്റേഡിയത്തിലെ പിച്ചാവ`െ ബാറ്റ്‌സ്‌മാന്‍മാരോട്‌ അത്രപോലും സ്‌നേഹം കാണിക്കുതായിരുില്ല. ലീഗ്‌ റൗണ്ടില്‍ കളിച്ച 14 മാച്ചില്‍ പതിനൊും ജയിച്ച്‌ ചാമ്പ്യന്‍മാരായെത്തിയ റോയല്‍സും ഏഴു ജയവുമായി കടു കൂടിയ ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മല്‍സരത്തില്‍ ഈ അന്തരം ശരിക്കും പ്രകടമായിരുു. ടോസ്‌ വീരേന്ദര്‍ സെവാഗ്‌ ജയിച്ചു. പക്ഷെ, അതിനു ശേഷം മല്‍സരത്തില്‍ ഒരു ടീമേ ഉണ്ടായിരുുള്ളൂ- റോയല്‍സ്‌. ക്യാപ്‌റ്റന്‍ ഷെയിന്‍ വോണിന്റെ കണ്ടെത്തെലായ ഓപ്പണര്‍ സ്വപ്‌നില്‍ അസ്‌നോദ്‌കര്‍ സെമിയിലും തന്റെ വൈഭവം പ്രകടമാക്കിയപ്പോഴെ ഡല്‍ഹി ക്യാമ്പ്‌ വിറകൊണ്ടിരുു. സ്വപ്‌നിലും സഹ ഓപ്പണര്‍ ഗ്രേം സ്‌മിത്തും പുറത്തായതിന്‌ ശേഷം വോ പിഞ്ച്‌ ഹിറ്ററായി ഇറക്കിയ തന്‍വീര്‍ സൊഹെയ്‌ല്‍ പരാജയപ്പെടുക കൂടെ ചെയ്‌തപ്പോള്‍ ഡല്‍ഹിക്കാര്‍ക്ക്‌ ഒ്‌ ശ്വാസം വിടാന്‍ ഇട കി`ിയെ്‌ മാത്രം. റോയല്‍സിന്റെ ററേറ്റെ്‌ കുറച്ചെടുക്കാന്‍ ഈ അവസരം ഉപയോഗിക്കാനും കഴിഞ്ഞു. അത്‌ പക്ഷെ താല്‍ക്കാലികമായിരുു. ഷെയ്‌ന്‍ വാട്‌സനും യൂസഫ്‌ പഠാനും ചേര്‍തോടെ ഡെല്‍ഹി ബൗളര്‍മാര്‍ സുല്ല്‌ പറഞ്ഞു. യൂസഫ്‌ പന്തിന്റെ ഗുണനിലവാരമൊും നോക്കാതെ ഒാൊയി അതിര്‍ത്തിവരയ്‌ക്കപ്പുറത്തേക്ക്‌ അടിച്ചകറ്റാന്‍ തുടങ്ങിയപ്പോഴേ സെവാഗിന്റെ ഗെയിം പ്ലാന്‍ തകര്‍ുതരിപ്പണമായിരുു. അവസാന ഓവര്‍വരെ ക്രീസില്‍ തകര്‍ത്താടിയ യൂസഫ്‌ മല്‍സരം റോയല്‍സിന്റെ വരുതിയിലാക്കി.ബാറ്റിങ്‌ പൊതുവെ അത്ര അനായാസമല്ലാത്ത ഈ പിച്ചില്‍ ഇരുൂറോളം വരു ടോ`ല്‍ ചെയ്‌സ്‌ചെയ്യുകയെത്‌ ഏറെക്കുറെ അസാധ്യമായിരുു. എങ്കിലും ലീഗിലുടനീളം റണ്ണടിച്ചുകൂ`ി ഏറെ ദിവസങ്ങള്‍ തലയില്‍ ഓറഞ്ച്‌ ക്യാപ്പുമായി വിലസിയിരു ഗൗതം ഗംഭീറിന്റെ സാിധ്യം ഡല്‍ഹി ആരാധകര്‍ക്ക്‌ നേര്‍ത്തൊരു പ്രതീക്ഷ നല്‍കിയിരുു. അത്‌ നാലാമത്തെ ഓവറില്‍ ത െറോയല്‍സ്‌ റോയലായി ത െഅവസാനിപ്പിച്ചു. സബ്‌സ്‌റ്റിറ്റിയൂ`്‌ ഫീല്‍ഡര്‍ തരുവര്‍ കോലിയുടെ തകര്‍പ്പന്‍ ക്യാച്ച്‌ മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചുകഴിഞ്ഞിരുു. പിീട്‌ ദുര്‍ബലമായ ചെറുത്തുനില്‍പ്പുപോലും ഉണ്ടായില്ല. ഡല്‍ഹിക്കാര്‍ റോയല്‍സിനെ ഫൈനലിലേക്ക്‌ ആനയിച്ചു. രണ്ടാം സെമിയില്‍ ആന്റീക്ലൈമാക്‌സായിരുു. ലീഗ്‌ റൗണ്ടില്‍ രണ്ട്‌ തവണ മു`ിപ്പോഴും ചെൈയ്‌ക്കായിരുു ജയമെത്‌ ശരി. കളിക്കാരുടെ ഫോമും സെമിയിലേക്ക്‌ യോഗ്യതനേടിയ രീതിയും അതുവരെയുള്ള പോയന്റ്‌ നിലയുമെല്ലാം നോക്കുമ്പോള്‍ പഞ്ചാബിനായിരുു മുന്‍തൂക്കം. പഞ്ചാബ്‌ തോല്‍ക്കാം. എാല്‍ ഇങ്ങനെയൊരു കീഴടങ്ങള്‍ ഞെ`ിക്കുതായിരുു. ആദ്യ സെമിയില്‍ ഡല്‍ഹിക്ക്‌ പിണഞ്ഞ അമളി കണക്കിലെടുത്താവണം. ടോസ്‌ കി`ിയ യുവരാജ്‌ ബാറ്റിങ്‌ തിരഞ്ഞെടുത്തു. ഡല്‍ഹി ഗംഭീറിനെ ആശ്രയിച്ചിരു പോലെ പഞ്ചാബും ഒരു ബാറ്റ്‌സ്‌മാന്റെ തകര്‍പ്പന്‍ ഫോമിനെ ചുറ്റിപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്‌തിരുു. ഗംഭീറിന്റെ തലയില്‍ നി്‌ ഓറഞ്ച്‌ ക്യാപ്പ്‌ ത`ിയെടുത്തിരു ഷോ മാര്‍ഷിനെ. എന്‍റ്റിനിയും മന്‍പ്രീത്‌ ഗോണിയും ചേര്‍്‌ നടത്തിയ പേസ്‌ അറ്റാക്കിന്‌ മുില്‍ ഹോപ്‌സും യുവരാജും സംഘകാരയും വീണപ്പോള്‍ പോലും പ്രതീക്ഷക്ക്‌ വകയുണ്ടായിരുു. എാല്‍ അതുവരെ തരക്കേടില്ലാതെ കളിച്ചുവരികയായിരു മാര്‍ഷ്‌ ആറാം ഓവറില്‍ എന്‍റ്റിനിയുടെ പന്തില്‍ ബൗള്‍ഡായതോടെ സംഗതി ക്ലീന്‍. ഈയൊരു ഒറ്റ വിക്കറ്റിന്റെ പേരിലാണ്‌ എന്‍റ്റിനിയെ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി തിരഞ്ഞെടുത്തത്‌. അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസവും കാണില്ല. കാരണം സൂപ്പര്‍ കിങ്‌സിനും ഫൈനലിനും ഇടയ്‌ക്ക്‌ ഒരു മലപോലെ ഉയര്‍ു നിത്‌ ഇ ഓസ്‌ട്രേലിയനായിരുു. ആ മലയിടിച്ച വീരന്‍ ത െസെമിയിലെ വീരന്‍. മല്‍സരം ട്വന്റി-20 യാണ്‌. തകര്‍ത്തടിക്കണം. പക്ഷെ അല്‍പം ക്ഷമയും പക്വതയുമൊക്കെ ഈ കളിയിലും വേണം. പ്രത്യേകിച്ചും വാംഖ്‌ഡേയിലേതു പോലുള്ള പിച്ചുകളില്‍. അത്‌ ഉള്‍ക്കൊള്ളാതെ കളിച്ച പഞ്ചാബിന്റെ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഈ പരാജയം അര്‍ഹിക്കുത്‌ ത.െ 112 റസെത്‌ ഒിനും തികയാത്ത ടോ`ലാണ്‌. പക്ഷെ ഭാവനാശാലിയായ ക്യാപ്‌റ്റന്‍മാര്‍ക്ക്‌ ഇത്ര ശോചനീയമായ നിലയില്‍ നി്‌ ടീമിനെ മുാേ`്‌ കൊണ്ടു പോവാനും, ചുരുങ്ങിയ പക്ഷം പ്രതിയോഗികളെ അങ്ങനെ എളുപ്പം ജയിക്കാന്‍ വിടാതിരിക്കാനെങ്കിലും കഴിയും. പഞ്ചാബിന്റെ സെമി വരെയുള്ള കുതിപ്പിനെ സ്‌മരിച്ചുകൊണ്ടു ത െപറയ`െ, യുവരാജ്‌ ശരാശരിക്ക്‌ മുകളില്‍ മാര്‍ക്ക്‌ വാങ്ങു ക്യാപ്‌റ്റനല്ല. മുമ്പ്‌ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റനാവുത്‌ യുവി സ്വപ്‌നം കണ്ടിരുു. അ്‌ അങ്ങനെ സംഭവിച്ചിരുെങ്കില്‍ അതൊരു ദുരന്തമാവുമായിരുുവെ്‌ ഇപ്പോള്‍ തോുു. പന്ത്‌ നായി സീം ചെയ്‌തിരു പിച്ചില്‍ തുടക്കത്തില്‍ പേസ്‌ ബൗളര്‍മാരെ ത െഎറിയിക്കുകയായിരുു യുവി ചെയ്യേണ്ടിയിരുത്‌. മറിച്ച്‌ ധോനി ആദ്യ ഓവര്‍ മുത്തയ്യ മുരളീധരനെ കൊണ്ട്‌ എറിയ്‌ച്ചിരുു എത്‌ കൊണ്ടോ ആവോ മൂാം ഓവറില്‍ ത െപഞ്ചാബ്‌ ക്യാപ്‌റ്റന്‍ രമേശ്‌ പവാറിനെ പന്തേല്‍പ്പിച്ചു. തുടക്കത്തില്‍ ഉണ്ടായിരു സമര്‍ദ്ദത്തില്‍ നി്‌ എതിര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ അയവ്‌ നേടാനേ ഈ നീക്കം ഉപകരിച്ചുള്ളൂ. തന്റെ ടീമില്‍ അതുവരെ ഏറ്റവും വിക്കറ്റെടുത്ത ബൗളറായ ശ്രീശാന്തിനെ കൊണ്ട്‌ ഒരൊറ്റ ഓവറേ എറിയിച്ചുള്ളൂ താനും. തുടക്കത്തില്‍ ത െഇര്‍ഫാന്‍ പഠാന്റെ കുത്തിയുയര്‍ പന്തില്‍ ലക്ഷ്യബോധമില്ലാതെ കൂറ്റന്‍ ഷോ`ിന്‌ മുതിര്‍ പുറത്തായ ചെ ൈഓപ്പണര്‍ വിദ്യുത്‌ ശിവരാമകൃഷ്‌ണന്‍ പഞ്ചാബ്‌ ടീമിനെ ഒരു കൈ സഹായിച്ചിരുു. എാല്‍ അത്‌ മുതലെടുക്കാന്‍ കഴിയും വിധം, ബാറ്റ്‌സ്‌മാന്‍മാരെ സമര്‍ദ്ദത്തിലാക്കു രീതിയില്‍ ഫീല്‍ഡ്‌ സെറ്റു ചെയ്യാനും യുവിക്ക്‌ കഴിഞ്ഞില്ല. തുടക്കത്തില്‍ ത െഇര്‍ഫാന്‍ പഠാന്റെ കുത്തിയുയര്‍ പന്തില്‍ ലക്ഷ്യബോധമില്ലാതെ കൂറ്റന്‍ ഷോ`ിന്‌ മുതിര്‍ പുറത്തായ ചെ ൈഓപ്പണര്‍ വിദ്യുത്‌ ശിവരാമകൃഷ്‌ണന്‍ പഞ്ചാബ്‌ ടീമിനെ ഒരു കൈ സഹായിച്ചിരുു. ആദ്യ അഞ്ചോ ആറോ ഓവറിനുള്ളില്‍ ത െയുവി മല്‍സരത്തെ കുറിച്ചുള്ള പ്രതീക്ഷ കൈവി` പോലെ തോിച്ചിരുു. ഫലമോ, സുരേഷ്‌ റൈനയും പാര്‍ഥിവ്‌ പ`േലും അധികം ബുദ്ധിമു`ാതെ ത െചെൈയെ വിജയത്തിലേക്ക്‌ നയിച്ചു.വാംഖ്‌ഡെ സ്റ്റേഡിയം പോലെത െറണ്ണിന്‌ ക്ഷാമമുള്ള വിക്കറ്റാണെ തിരിച്ചറിവ്‌ കൊണ്ടാവണം ടോസ്‌ നേടിയ റോയല്‍സ്‌ ക്യാപ്‌റ്റന്‍ ഷെയിന്‍ വോ പ്രതിയോഗികളെ ബാറ്റിങ്ങിനയച്ചു. അധികം പഴുതുകളനുവദിക്കാത്ത മികച്ച ബൗളിങ്‌നിരയാണ്‌ റോയല്‍സിന്റേത്‌. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കരുതലോടെ കളിച്ച്‌ വിക്കറ്റ്‌ കാത്തുവെക്കുകയും അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയുമായിരുു ചെൈടീമിന്റെ പദ്ധതി. അത്‌കൊണ്ട്‌ ത െതന്റെ മികച്ച ബൗളര്‍മാരുടെ ഓവറുകള്‍ അവസാനത്തേക്ക്‌ കരുതിവെക്കുകയായിരുു വോ സൊഹൈല്‍ തന്‍വീര്‍ ഒരു ഓവറേ ഓപ്പണിങ്‌ സ്‌പെല്ലില്‍ എറിഞ്ഞുള്ളൂ. ഷെയിന്‍ വാട്‌സന്‍ രണ്ടും. ചെ ൈടീമിന്റെ ബാറ്റ്‌സ്‌മാന്‍മാര്‍ പാര്‍ഥിവും റെയ്‌നയും ധോണിയും ബുദ്ധിപൂര്‍വം ബാറ്റ്‌ചെയ്‌തു. പക്ഷെ അവസാന ഓവറുകളില്‍ ആഞ്ഞടിക്കേണ്ടപ്പോള്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ കപ്പുഗദാരയെ ഇറക്കിയത്‌ വങ്കത്തമായി. ആ സമയത്ത്‌ ഫോമിലുള്ള ബദരിനാഥിനെ ഇറക്കിയിരുെങ്കില്‍ പത്ത്‌ റസെങ്കിലും അധികം കി`ിയേനേ. ഈമല്‍സരത്തില്‍ അത്‌ നിര്‍ണായകമാവുമായിരുു. 163 റസെത്‌ ഈ വിക്കറ്റില്‍ മോശം സ്‌കോറായിരുില്ല. ജയിക്കാന്‍ അതൊക്കെ മതിയായിരുു. ചെ ൈടീം ഫീല്‍ഡില്‍ വരുത്തിയ പിഴകളാണ്‌ അവരുടെ കുഴി തോണ്ടിയത്‌. പി െയൂസഫ്‌ പഠാന്റെ രണ്ടും കല്‍പ്പിച്ചുള്ള പോരാ`വും. മികച്ച ബാറ്റ്‌സ്‌മാന്‍ എതിനുപരി മികച്ച പോരാളിയാണ്‌ യൂസഫ്‌. ട്വന്റി- 20 പോലുള്ള ഇന്‍സ്‌റ്റന്റ്‌ ഗെയിമുകളില്‍ വിജയം എപ്പോഴും പോരാളികള്‍ക്കൊപ്പം നില്‍ക്കും. 39 പന്തില്‍ 56 റസും 22 റസിന്‌ മൂ്‌ വിക്കറ്റും! ട്വന്റി-20 മാച്ചുകളുടെ ചരിത്രത്തിലെ ത െമികച്ച ഓള്‍റൗണ്ട്‌ പ്രകടനങ്ങളില്‍ ഒാണ്‌ ഇത്‌. അതും ഒരു ഫൈനല്‍ മാച്ചില്‍. ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലാണ്‌ യുസഫ്‌ ആദ്യമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌. ഇപ്പോള്‍ മറ്റൊരു ട്വന്റി-20 ഫൈനല്‍ ത െയൂസഫിന്‌ വഴിത്തിരിവാകുകയാണ്‌. ക്രിക്കറ്റ്‌ ആരാധകര്‍്‌ അവസാന പന്ത്‌ വരെ ആവേശം ചിതറിച്ച ഒരു മെഗാ ക്രിക്കറ്റ്‌ ഓപ്പറ എക്കാലത്തേക്കുമായി മനസ്സിന്റെ ഹാര്‍ഡ്‌ ഡിസ്‌ക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു കഴിഞ്ഞു. അവര്‍ ആവേശത്തോടെ അടുത്ത സീസണിലെ പ്രീമിയര്‍ ലീഗിനായി കാത്തിരിക്കും. അത്‌ ത െഐ പി എല്ലിന്റെ മഗാവിജയത്തിന്‌ ആധാരം.